" നിനക്കുമാത്രമായ് അറിയുമോരെന്‍ ഹൃദയം ...
ആരുമറിയതോരെന്‍ സ്വപ്നങ്ങള്‍ അടുത്തറി ഞ്ഞിരുന്നു നീ .......
എന്‍ ആത്മാവിന്‍ നൊമ്പരം അറിയാന്‍ ഏറെ ശ്രമിച്ചു നീ ........
അറിഞ്ഞതിലേറെ ആശ്വസിപ്പിച്ചു നീ ......
സാന്ത്വനം തേടുമെന്‍ മനസില്‍ നീയൊരു പ്രഭാത സൂര്യനായ് തിളങ്ങി നിന്നു ........
അകലും നേരം നിന്‍ ചുണ്ടുകള്‍ എന്നോടു മൊഴിഞ്ഞു ..
ആവില്ലോരിക്കലും നിന്നോടകലാന്‍ ....""