“ അന്നു നമ്മള്‍ ആ കായലോരതുണ്ടാക്കിയ മണല്‍ കൊട്ടാരം, അത് തകര്‍ന്നു വീഴുന്നത് നീ കാണുന്നില്ലേ ?
ഇനി ഒരിക്കലും നമ്മുക്ക് ആ മണല്‍തരികള്‍ കൊണ്ട്ട് അതുപോലൊരു കൊട്ടാരം പണിയാന്‍ കഴിയില്ലല്ലോ ?
ഓരോ മണല്‍ത്തരിയിലും നമ്മുടെ ഓരോ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നില്ലേ ..,
നഷ്ട്ട സ്വപ്നങ്ങള്‍ മാത്രം ബാക്കിയാക്കി നീ തിരികെ പോയപ്പോള്‍ .,.,
ആ മണല്‍തരികള്‍ തിരയുകയായിരുന്നു ഞാന്‍ ,,,. , “